കേരളം ഇനി പവര്‍കട്ടില്ലാത്ത സംസ്ഥാനമായി മാറും. ദക്ഷിണേന്ത്യയിലെയിലെെ ഏറ്റവും വലിയ പവര്‍ സ്റ്റേഷന്‍ നിര്‍മാണം തൃശൂരിൽ…

കേരളം ഇനി പവര്‍കട്ടില്ലാത്ത സംസ്ഥാനമായി മാറും. ദക്ഷിണേന്ത്യയിലെയിലെെ ഏറ്റവും വലിയ പവര്‍ സ്റ്റേഷന്‍ നിര്‍മാണം തൃശൂര്‍ മണ്ണുത്തിക്കടുത്ത മാടക്കത്തറയില്‍ പൂര്‍ത്തിത്തിയാകുന്നു. 3769 കോടി രൂപയാണ് ചെലവ്. ഛത്തീസ്ഗഡ്ഡ്, മഹാരാഷ‌്ട്ര, ആന്ധ്ര, തെലുങ്കാന, തമിഴ്നാട് വഴി കേരളത്തിലെത്തുന്ന പദ്ധതി യുടെ നിര്‍മാണ ചുമതല പവര്‍ഗ്രിഡ് കോര്‍പ്പറേഷനാണ്. തൃശൂരില്ല് നിന്ന് മലബാറിലേക്കും എറണാകുളത്തേക്കും കൂടുതല്‍ വൈദ്യുതി എത്താനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.

തൃശൂരിലേക്ക് കൂടുതല്‍ വൈദ്യുതി എത്തിക്കാനായി തമിഴ്നാട്ടിലെ പകലൂരില്‍ നിന്ന് 4000 മെഗാവാട്ട് ശേഷിയുള്ള ഇടനാഴി നിര്‍മാണം അടുഅടുത്തമാസ തോട് കൂടി പൂര്‍ത്തിയാകും. ഹൈവോള്ള്‍ട്ടേജ് ഡയറക്‌ട് കറണ്ടായാണ് (എച്ച്‌ വിഡിസി) വൈദ്യുതി എത്തിക്കുന്നത്. 300 മെഗാവാട്ട് ശേഷിയുണ്ടായിരുന്ന ഇടനാഴി 4000 മെഗാവാട്ട് ശേഷിയിലേക്കാണ് ഉയര്‍ത്തുന്നത്. പ്രസരണ നഷ്ടം കുറവായ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ പദ്ധതിയാണിത്.

നിലവിലുണ്ടായിരുന്ന മാടക്കത്തറ- അരീക്കോട് 200 കെവി ലൈന്‍ പൊളിച്ചുമാറ്റിയാണ് പുതിയ ഇടനാഴി നിര്‍മിക്കുന്നത്. ഛത്തീസ്ഗഡിലെലെ റായ്ഗഡില്‍നിന്നുള്ള 6000 മെഗാവാട്ടിന്‍റെ ഒന്നാംഘട്ടവും അവിടെനിന്ന് തമിഴ്നാട്ടിലെ പകലൂര്‍ വരെയുള്ള രണ്ടാം ഘട്ടവും നിര്‍മാണം പൂര്‍ത്തിയാക്കി ലിങ്ക് കമ്മീഷന്‍ നടത്തി. 4000 മെഗാവാട്ട് ശേഷിയുള്ള കേരളത്തിലേക്കുള്ള മൂന്നാംഘട്ടം തമിഴ്നാട്ടിലെ കരൂര്‍ ജില്ലയിലെ പുകലൂര്‍ മുതല്‍ തൃശൂര്‍ വരെ നിര്‍മാണം പുരോഗമിക്കുകയാണ്.

വടക്കാഞ്ചേരി വരെ ലൈന്‍ വഴിയും തുടര്‍ന്ന് 23.3 കിലോമീറ്റര്‍ കേബിള്‍ വഴിയുമാണ് വൈദ്യുതി എത്തിക്കുക. ടവറില്‍ മുകളില്‍ 400 കെവിയും താഴെ 200 കെവിയുമാണ് നിര്‍മിക്കുന്നത്. ഇതിനു പുറമേ 220 കെവി സര്‍ക്യൂട്ടും ഉണ്ടാകും. നിര്‍മാണം പൂര്‍ത്തിയാക്കി ലൈന്‍ ചാര്‍ജിംഗിനും കേബിള്‍ ചാര്‍ജിംഗിനും ശേഷം സബ്സ്റ്റേഷന്‍ കമ്മീഷന്‍ ചെയ്യും.